Pages

Wednesday, 15 March 2017

സ്ത്രീകൾക്ക് ഇൽമിന്റെ സദസുകളിൽ പങ്കെടുക്കാൻ പോകാമോ

ശൈഖ് മുഹമ്മദ് ബിൻ ഹിസാം ഹഫിളഹുള്ള യോട് ഇന്ത്യനോഷ്യയിൽ നിന്നുള്ള ചോദ്യം

:الســـــؤال

 بعض النسوة يقلن أنهن قريبات عهد في الاستقامة وأزواجهن مازالوا من العوام هل لهن أن يخرجن لحضور مجالس العلم وحدهن والمسافة ليست مسافة سفر وأذن الزوج بذلك؟

www.aburavaaha.blogspot

: الإجـــــــــابة

إذا أذن الزوج بذلك ولا تختلط بالرجال فلا بأس وأما إن كانت تحتاج إلى أن تختلط بالرجال فلاتذهب، كأن تركب مع بعض الرجال أو نحو ذلك .

 وقلن في السؤال هل لهن استخدام الدراجة النارية في بلادهم في أندنوسيا فإن النساء يستخدمنها للذهاب هنالك
 ينصح النساء بعدم استخدام الدراجات الناريه وعدم استخدام السيارات لما في ذلك من مفاسد فالمرأة مأمورة بالحشمة والمكوث في البيت والتستر وهذا يؤدي إلى كشف مفاتنها وكشف شئ من جسدها مع القيادة وربما جاءها حادث وربما أيضاً احتاجت إلى أن تلتقي. بشرطي المرور وتتحدث معه إلى غير ذلك، فينصح النساء بترك ذلك والله المستعان .

ചോദ്യം

        ചില സ്ത്രീകൾ ചോദിക്കുന്നു അവർക്ക് ചൊവ്വായ പാതയിൽ നിലകൊള്ളുന്ന കൂട്ടുകാരികളുണ്ട്. എന്നാൽ അവരുടെ ഭർത്താക്കന്മാർ സാധാരണക്കാരാണ്. അവർക്ക് ഇൽമിന്റെ സദസുകളിൽ പങ്കെടുക്കാൻ ഭർത്താവിന്റെ അനുവാദത്തോട്‌കൂടി ഒറ്റക്ക് പുറപ്പെടാൻ പറ്റുമോ, വഴി ദൂരം യാത്രയുടെ വഴി ദൂരം ഇല്ല?


ശൈഖ് മുഹമ്മദ് ബിൻ ഹിസാമിന്റെ മറുപടി:


ഉത്തരം:

ഭർത്താവ് അനുവദിച്ചാൽ ഇഖ്ത്തിലാതില്ലാതെയാണെങ്കിൽ (സ്ത്രീ പുരുഷ കൂടിക്കലരൽ) പ്രശ്നമൊന്നുമില്ല. പക്ഷെ; ഇഖ്തിലാത്ത്‌ ആവശ്യമായി വരുകയാണെങ്കിൽ പോകരുത്. പുരുഷന്മാരുടെ കൂടെ വാഹനം കയറേണ്ടി വരിക പോലെയുള്ളതുണ്ടെങ്കിൽ

ചോദ്യകർത്താവ് വീണ്ടും:

     അതുപോലെ ചോദ്യത്തിൽ പറയുന്നു സ്ത്രീകൾക്ക് സ്കൂട്ടർ ഉപയോഗിക്കാൻ പാടുണ്ടോ. ഇന്തോനേഷ്യയിൽ സ്ത്രീകൾ യാത്ര ചെയ്യാൻ സ്കൂട്ടർ ഉപയോഗിക്കുന്നുണ്ട്.

ഉത്തരം:

സ്കൂട്ടർ ഉപയോഗിക്കരുതെന്ന് സ്ത്രീകളെ ഉപദേശിക്കുക , അതിൽ ഉണ്ടാകുന്ന ഫസാദുകൾ കണക്കിലെടുത്തുകൊണ്ട്. സ്ത്രീ വീട്ടിൽ കഴിച്ചുകൂടാനും തന്റെ അഭിമാനം സംരക്ഷിക്കാനുമാണ് കൽപ്പിക്കപ്പെട്ടിരിക്കുന്നത്‌. എന്നാൽ ഈ സ്കൂട്ടർ ഫിത്നകൾ ഉണ്ടാക്കാനും ശരീര ഭാഗങ്ങൾ വെളിവാകാനും കാരണമാകും. ചിലപ്പോൾ അപകടങ്ങൾസംഭവിച്ചേക്കാം. മറ്റു ചിലപ്പോൾ ട്രാഫിക് പോലീസുമായി ഇടപഴക്കേണ്ടി വന്നേക്കാം അതോടൊപ്പം അവരുമായി സംസാരിക്കേണ്ടി വരികയും ചെയ്‌തേക്കാം.
 സ്ത്രീകളെ അത് ഒഴിവാക്കാൻ ഉപദേശിക്കുക.
الله المستعان

ഫത്‌വയുടെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വിവർത്തനം:
അബൂ റവാഹ

Tuesday, 14 March 2017

മയ്യത്ത് നമസ്കാരത്തിൽ കൈ ഉയർത്താമോ?



ഷെയ്ഖ് മുഹമ്മദ് ബ്നു ഹിസാം ഹഫിളഹുള്ളയോട് മയ്യിത്ത് നമസ്കാരത്തിൽ കൈ ഉയർത്തുന്നതിനെ പറ്റി ചോദിക്കപ്പെട്ടു.
www.aburavaaha.blogspot.com

 هل يرفع المسلم يديه في كل تكبيرة في صلاة الجنازة ؟


മയ്യിത്ത് നമസ്കാരത്തിൽ എല്ലാ തക്ബീറിന്റെ കൂടെയും കൈ ഉയർത്തേണ്ടതുണ്ടോ ?


 الإجـــــــــابة :-

لم يرد عن النبي صلى الله عليه وسلم أنه رفع يديه في كل تكبيرة وإنما صلى الله عليه وسلم كان رفع يديه في تكبيرة الإحرام، ولكن ورد عن عبد الله بن عمر بن الخطاب رضي الله عنهما أنه صلى على جنازة فكان يرفع يديه مع كل تكبيرة       : فثبت عن ابن عمر الرفع مع كل تكبيرة فأخذ به كثير من الفقهاء - أخذ بأثر ابن عمر كثير من الفقهاء بل حتى قاس عليه بعض الفقهاء صلاة العيد فصاروا يرفعون مع كل تكبيرة _ فصلاة العيد لم يرد فيها حديث مرفوع ولا أثر موقوف-  إنما قاسوها على ماجاء عن ابن عمر في صلاة الجنازة، فمن عمل بعمل ابن عمر فلا ينكر عليه ولكن الأقرب أن يُقتصر على الرفع في التكبيرة الأولى لأنه لم ينقل عن النبي صلى الله عليه وسلم، وما جاء نقله عن ابن عمر عن  النبي صلى الله عليه وسلم مرفوعا فهو وهم من بعض الرواة رفعه عن النبي صلى الله عليه وسلم وإنما هو موقوف على ابن عمر ولايثبت مرفوعا .

ശൈഖിന്റെ മറുപടി:-


      "നബി صلى الله عليه وسلم  യിൽ നിന്ന് ജനാസ നമസ്കാരത്തിൽ അദ്ദേഹം എല്ലാ തക്ബീറിലും കൈ ഉയർത്തിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.


മറിച്ച് അദ്ദേഹം കൈ ഉയർത്തിയത്  തക്ബീറത്തുൽ ഇഹ്റാമിന്റെ (ഒന്നാം തഖ്‌ബീറിന്റെ) കൂടെയായിരുന്നു.

      എന്നാൽ അബ്ദുല്ല ഇബ്നു ഉമർ ഇബ്നുൽ ഖത്താബ് رضي الله عنه യിൽ നിന്ന് അദ്ദേഹം എല്ലാ തക്ബീറിലും കൈ ഉയർത്തി നമസ്കരിച്ചതായി വന്നിട്ടുണ്ട്.കൂടുതൽ ഫുഖഹാക്കളും ഇതാണ് സ്വീകരിച്ചിട്ടുള്ളത്.

      കൂടുതൽ ഫുഖഹാക്കളും ഇബ്നു ഉമറി رضي الله عنه ന്റെ അസർ (സ്വഹാബത്തിന്റെ വാക്ക്) സ്വീകരിച്ചു. എത്രത്തോളമെന്നാൽ ചിലർ ഈദ് നമസ്കാരത്തെ ഇതിനോട് (ജനാസ നമസ്കാരത്തോട്) ഖിയാസ് (ചേർത്തി പറയുക) ചെയ്തു കൊണ്ട് എല്ലാ ഈദിന്റെ തഖ്‌ബീറിലും കൈ ഉയർത്തണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈദ് നമസ്കരത്തിന്റെ വിഷയത്തിൽ ഒരു മർഫൂഅ്‌ ആയ ഹദീസോ ഒരു മൗഖൂഫായ അസറോ ഉദ്ധരിക്കപ്പെട്ടിട്ടില്ലതാനും.

     പക്ഷെ അവർ ഇബ്നു ഉമറി رضي الله عنه ൽ നിന്ന് വന്നിട്ടുള്ളതിലേക്ക് ഖിയാസ് (ഉപമിച്ചുകൊണ്ട് ഒരു നിയമം പറയൽ) ചെയ്യുകയാണുണ്ടായത്.
ആരെങ്കിലും ഇബ്നു ഉമർ رضي الله عنه നെ പോലെ (എല്ലാ തക്ബീറിലും കൈ ഉയർത്തുക) യാണെങ്കിൽ അവൻ വിരോധിക്കപ്പെട്ടുകൂടാ.

പക്ഷെ; ഏറ്റവും കൂടുതൽ ശരിയോട് യോജിച്ചത് ഒന്നാം തഖ്‌ബീറിൽ  മാത്രം പരിമിത പെടുത്തലാണ്.

കാരണം നബി صلى الله عليه وسلم യിൽ നിന്ന് ഇങ്ങനെ വന്നിട്ടില്ല.
ഇബ്നു ഉമർ رضي الله عنه വഴി നബി صلى الله عليه وسلم യിൽ നിന്ന് മർഫൂഅ്‌ ആയി വന്നിട്ടുള്ളത്  സംശയത്തിന്റെ പേരിൽ തെറ്റ് പറ്റിയതാണ് (വഹ്മ്)

ശരിയെന്തെന്നാൽ അത് ഇബ്നു ഉമറി رضي الله عنه ൽ നിന്ന് വന്നതാണ് ആണ് നബി صلى لله عليه وسلم നിന്ന്  വന്നതായി സ്ഥിരപ്പെട്ടിട്ടില്ല.''

📚 ഫത്‌വ അതിന്റെ സ്രോതസിൽ നിന്ന് കാണുവാന്

വിവർത്തനം:
അബൂ റവാഹ